വൈകിയെത്തിയ ഒരു സന്ധ്യാ നേരെം
പരിചാരകര്‍ ഇല്ലാത്ത ഏകാന്തമായ
മാളികയില്‍ ഒരു ചുമന്ന വെളിച്ചം
ചാര്‍ത്തിയ നേരം,
അകലെ കണ്ട കിനാവുകള്‍
ജലച്ചായം വിതറിയ താളുകളില്‍
കവിതയായി തെളിഞ്ഞു വന്നു..
മിഴികള്‍ തുറന്നു ചൊല്ലാന്‍ തുടങ്ങവേ,-
സന്ധ്യയും മാഞ്ഞു, വര്‍ണ്ണവും വറ്റി
തെളിഞ്ഞ അക്ഷര കൂട്ടുകള്‍
മനസ്സിലോതുങ്ങി ,
പാടാത്ത ആ കവിതയൊരു തേങ്ങലായി
വിതുമ്പി..
................(വിനു).........
No comments:
Post a Comment